Ajai P Mangatt

കുറിപ്പുകള്‍

ദേഹം

  അജയ് മങ്ങാട്ടിന്റെ “ദേഹം” എന്ന നോവലിൽ ഉടനീളം നിറഞ്ഞു കവിയുന്ന ഓർമ്മകളാണ്. അയാളുടെ മുന്നേയുള്ള നോവലും ഈ മട്ടിൽ തന്നെയായിരുന്നു. ഓർമ്മകളിൽ ജീവിയ്ക്കുന്ന കഥാപാത്രങ്ങൾ. അജയ് എന്റെ പേഴ്സണൽ ഓതറാണ് എന്ന് ഞാൻ കരുതാറുണ്ട്. ആ നിരയിൽ പാമുക്, സെബാൾഡ്. ബൊലാഞ്ഞോ, കിനോസ് ഗാർഡ്, മർനെയ്ൻ ഇങ്ങനെ പലരുണ്ട്. പാമുക്കിന്റെ റെഡ് അടുത്തിടെ വീണ്ടും വായിച്ചപ്പോൾ അയാളുടെ എഴുത്തുമിടുക്കിൽ എനിയ്ക്ക് അസൂയ തോന്നി. കോൺഫിഡൻസിൽ നിന്ന് വരുന്ന ഹ്യൂമർ സെൻസോടെ അയാൾ എഴുതുന്നു. ഖുറാനും ഇസ്ലാമിക […]

, ,
കുറിപ്പുകള്‍

മൂന്നു കല്ലുകൾ

അജയ് മങ്ങാട്ടിന്റെ “സൂസന്ന” വായിയ്ക്കുമ്പോൾ അതിലെ ഭാഷയാണ് എന്റെ ശ്രദ്ധയിൽ ആദ്യം വന്നത് – നടപ്പുഭാഷയെ മറ്റൊരു വഴിയിലേയ്ക്ക് തീരിച്ചു വിടാനുള്ള ശ്രമം ആ നോവലിലുണ്ടായിരുന്നു(അതയാളുടെ നോൺ ഫിക്ഷൻ വായിച്ചതുകൊണ്ട് പരിചിതവുമായിരുന്നു). ബൊലാഞ്ഞോയുടെ കവിത ഉദ്ധരിച്ചുകൊണ്ടുള്ള നോവലിന്റെ തുടക്കം പോലും ആ കുതറലിന്റെ തയ്യാറെടുപ്പായിരുന്നു. അജയിന്റെ പുതിയ നോവലായ “മൂന്നു കല്ലുകൾ” ആ ശ്രമം എഴുത്തുകാരൻ തുടരുന്നതിന്റെ അടയാളമാണ്. ആറോ ഏഴോ കഥാപാത്രങ്ങളെ വച്ച് പല അടരുകളുള്ള കഥയാണ് ഈ നോവലിൽ. കവിതാമയം എന്നൊരു പ്രയോഗം ഭാഷയെ

,
കുറിപ്പുകള്‍

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ – 8

വായനാ ലിങ്കുകൾ. 1. “Shoes” – Choi Jung-wha എഴുതിയ Parasite എന്ന സിനിമയെ ചെറുതായി ഓർമ്മിപ്പിയ്ക്കുന്ന കഥ. അൽപ്പം clever ആയുള്ള കഥയാണ്. വായിയ്ക്കുക. Choi Jung-wha പ്രധാനപ്പെട്ട കൊറിയൻ എഴുത്തുകാരിയാണ്. 2. “Confessions of a Shinagawa Monkey” – മുറകാമിയുടെ പുതിയ കഥ ന്യൂയോർക്കറിൽ. കഴിഞ്ഞ മാസവും അയാളുടെ ഒന്നുണ്ടായിരുന്നു. പ്രായമേറുമ്പോഴും അയാളുടെ പ്രഭാവത്തിനു കുറവില്ല. അല്പം വിചിത്രമായ കഥാതന്തുവിനെ എഴുതി ഫലിപ്പിയ്ക്കാൻ കഴിഞ്ഞു എന്നിടത്താണ് അയാളെ നമ്മൾ appreciate ചെയ്യേണ്ടത്. ഫാബുലിസവും മാജിക്കൽ റിയലിസം ഒക്കെ എടുത്തു

, , , , ,
റിവ്യൂ

പറവയുടെ സ്വാതന്ത്ര്യം

അജയ് മങ്ങാട്ടിന്റെ “ലോകം അവസാനിയ്ക്കുന്നില്ല” എനിയ്ക്കേറെ ഇഷ്ടമുള്ള ഒരു ലേഖന സമാഹാരമാണ്. അജയിന്റെ എഴുത്തുകൾ അങ്ങിങ്ങ് വായിച്ചിട്ടുള്ളതല്ലാതെ ഒരു പുസ്തകമായി വായിച്ചപ്പോഴാണ് അയാളുടെ വായനയുടെയും ചിന്തയുടെയും വൈവിധ്യം എനിയ്ക്കു ബോധ്യമായത്. പിന്നീട് അയാളുടെ നോവലിൽ വായനയുടെ ലോകം ആവർത്തിയ്ക്കുന്നതും കണ്ടു. അജയിനെ ഒരു നിരൂപകനായി ഞാൻ കാണുന്നില്ല. അങ്ങനെയൊരു വർഗ്ഗം മലയാള സാഹിത്യത്തിൽ നിലനിൽക്കുന്നു എന്ന് ഞാൻ വിചാരിയ്ക്കുന്നില്ല. കൃഷ്ണൻ നായർ ഒരു ലിറ്ററി ജേർണലിസ്റ്റ് ആയിരുന്നു, പികെ രാജശേഖരനും ഏറെക്കുറെ അതേ ഗണത്തിലാണ് പെടുക. അയാളുടെ

, , ,
Scroll to Top