India

കുറിപ്പുകള്‍

Knife – Salman Rushdie

റുഷ്ദിയുടെ “Knife”-ലെ പ്രധാന സംഭവങ്ങളിലൊന്ന് അയാൾ തന്നെ ആക്രമിച്ച ആളെ കാണാൻ വിചാരിയ്ക്കുന്നതാണ്. 82-കാരനായ നജീബ് മഹ്ഫൂസിനെ (നോബൽ വിന്നർ) സ്വമതത്തിൽ പെട്ട ഒരു വർഗ്ഗീയവാദി, അയാളുടെ ഒരു പുസ്തകത്തിന്റെ (ചിൽഡ്രൻ ഓഫ് ദി ആലി) പേരിൽ കുത്തിക്കൊല്ലാൻ ശ്രമിച്ചിരുന്നു. ഗുരുതര പരിക്കേറ്റ നജീബ് പിന്നെയും പത്തുകൊല്ലത്തോളം ജീവിച്ചിരുന്നു. എന്നാൽ അയാൾ അക്രമിയ്ക്ക് മാപ്പുകൊടുത്തു. ഇഷ്ടക്കാരനായ ഒരു ജേർണലിസ്റ്റ് നജീബിനെ കണ്ടപ്പോൾ ഇതിനെപ്പറ്റി ചോദിച്ചു, അപ്പോഴാണ് ഐ ഫോഗിവ് ഹിം ബട്ട് ഐ കാണ്ട് പാഡൺ ഹിം […]

, ,
കുറിപ്പുകള്‍

Knife – Salman Rushdie

റുഷ്ദിയുടെ “Knife”-ലെ പ്രധാന സംഭവങ്ങളിലൊന്ന് അയാൾ തന്നെ ആക്രമിച്ച ആളെ കാണാൻ വിചാരിയ്ക്കുന്നതാണ്. 82-കാരനായ നജീബ് മഹ്ഫൂസിനെ (നോബൽ വിന്നർ) സ്വമതത്തിൽ പെട്ട ഒരു വർഗ്ഗീയവാദി, അയാളുടെ ഒരു പുസ്തകത്തിന്റെ (ചിൽഡ്രൻ ഓഫ് ദി ആലി) പേരിൽ കുത്തിക്കൊല്ലാൻ ശ്രമിച്ചിരുന്നു. ഗുരുതര പരിക്കേറ്റ നജീബ് പിന്നെയും പത്തുകൊല്ലത്തോളം ജീവിച്ചിരുന്നു. എന്നാൽ അയാൾ അക്രമിയ്ക്ക് മാപ്പുകൊടുത്തു. ഇഷ്ടക്കാരനായ ഒരു ജേർണലിസ്റ്റ് നജീബിനെ കണ്ടപ്പോൾ ഇതിനെപ്പറ്റി ചോദിച്ചു, അപ്പോഴാണ് ഐ ഫോഗിവ് ഹിം ബട്ട് ഐ കാണ്ട് പാഡൺ ഹിം

, ,
കുറിപ്പുകള്‍

1980

ചെറുപ്പത്തിൽ അയല്പക്കത്തു കേട്ട കഥകളിലൂടെയാണ് ജയനെ പരിചയം. അയാളുടെ സാഹസികതയും മറ്റും. അയാൾ മരിച്ചതുകൊണ്ടാണ് മമ്മൂട്ടിയും ലാലുമൊക്കെ സ്റ്റാറായത് എന്നൊക്കെയായിരുന്നു മുതിർന്നവർ പറഞ്ഞിരുന്നത്. ജയൻ ഹെലികോപ്ടറിൽ നിന്ന് വീണാണ് മരിച്ചത് എന്നും കേട്ടു. ബാലൻ കെ നായരാണ് അയാളെ തള്ളിയിട്ടത് എന്നാണ് എല്ലാവരും ആവർത്തിച്ചിരുന്ന കഥ(അപ്സരയിൽ സിനിമ കാണുന്നതിനിടയിൽ സിഗരറ്റു വലിയ്ക്കാൻ ബാലൻ കെ നായരെ കണ്ടു ഒരു സ്ത്രീ നിലവിളിച്ചോടിയത്രെ, ഒരിയ്ക്കൽ). ജയന്റെ സിനിമകൾ കാണുന്നത് വളരെക്കഴിഞ്ഞാണ്, അതായത് അത്തരം സിനിമകൾ കണ്ടാൽ പരിഹാസം തോന്നുന്ന

, , , ,
റിവ്യൂ

പറവയുടെ സ്വാതന്ത്ര്യം

അജയ് മങ്ങാട്ടിന്റെ “ലോകം അവസാനിയ്ക്കുന്നില്ല” എനിയ്ക്കേറെ ഇഷ്ടമുള്ള ഒരു ലേഖന സമാഹാരമാണ്. അജയിന്റെ എഴുത്തുകൾ അങ്ങിങ്ങ് വായിച്ചിട്ടുള്ളതല്ലാതെ ഒരു പുസ്തകമായി വായിച്ചപ്പോഴാണ് അയാളുടെ വായനയുടെയും ചിന്തയുടെയും വൈവിധ്യം എനിയ്ക്കു ബോധ്യമായത്. പിന്നീട് അയാളുടെ നോവലിൽ വായനയുടെ ലോകം ആവർത്തിയ്ക്കുന്നതും കണ്ടു. അജയിനെ ഒരു നിരൂപകനായി ഞാൻ കാണുന്നില്ല. അങ്ങനെയൊരു വർഗ്ഗം മലയാള സാഹിത്യത്തിൽ നിലനിൽക്കുന്നു എന്ന് ഞാൻ വിചാരിയ്ക്കുന്നില്ല. കൃഷ്ണൻ നായർ ഒരു ലിറ്ററി ജേർണലിസ്റ്റ് ആയിരുന്നു, പികെ രാജശേഖരനും ഏറെക്കുറെ അതേ ഗണത്തിലാണ് പെടുക. അയാളുടെ

, , ,
റിവ്യൂ

അടിയാളപ്രേതം

പി എഫ് മാത്യൂസിന്റെ എഡിറ്റിംഗ് പ്രോസസ്സ് നല്ലതാണ് എന്നെനിയ്ക്കു “ചാവുനിലം” വായിച്ച സമയത്തേ ബോധ്യമുള്ളതാണ്. മറ്റൊരു മലയാളി എഴുത്തുകാരന്റെ കയ്യിൽ മുന്നൂറു-നാനൂറു പേജ് എത്തിയേയ്ക്കാവുന്ന നോവലാണ് മാത്യൂസ് ഇരുനൂറിൽ താഴെ പേജുകളിൽ, എന്നാൽ effective ആയി എഴുതിയിരിയ്ക്കുന്നത്. ആ നോവൽ മലയാളത്തിലെ ഒരു ലാൻഡ് മാർക്ക് നോവലായി ഞാൻ കണക്കാക്കുകയും ചെയ്യുന്നു. “ഇരുട്ടിന്റെ പുണ്യാളനി”ലും ഈ മികവ് കാണാമെങ്കിലും ശൈലിയിൽ വലിയ പുരോഗതി കാണിയ്ക്കാത്ത നോവലാണ് അത്. അതിനുശേഷം വന്ന ചെറുകഥകളിൽ മറ്റു രീതികൾ കാണുന്നെങ്കിലും “അടിയാള

, , ,
റിവ്യൂ

സ്ഥാനം തെറ്റിയ വസ്തു

ആനന്ദിന്റെ “സ്ഥാനം തെറ്റിയ വസ്തു” അടിവരയിടുന്ന കാര്യം, മലയാള സാഹിത്യത്തിൽ എത്ര യുനീക് (unique) ആയ സ്ഥാനത്താണ് അയാൾ എത്തിച്ചേർന്നിരിയ്ക്കുന്നത് എന്നതാണ്. ഇതുപോലൊരു എഴുത്തുകാരൻ നമ്മുടെ ഭാഷയിൽ വേറെയില്ലതന്നെ. അടുത്തിടെ ഞാൻ അയാളുടെ “കല്പിത ഭവനങ്ങളും കല്പിത ഭൂപടങ്ങളും” എന്ന പുസ്തകം വായിയ്ക്കുകയുണ്ടായി. സങ്കീർണമായ ആശയങ്ങളെ ലളിതമായി അവതരിപ്പിയ്ക്കുന്നതിൽ ആനന്ദിന് നല്ല മിടുക്കുണ്ട്. ഹോക്കിങ്ങ് പറഞ്ഞതുപോലെസങ്കീർണ്ണതയെ അത്തരത്തിൽ, എല്ലാവർക്കും വേണ്ടി അവതരിപ്പയ്ക്കുന്നതാണ് യാഥാർത്ഥ അറിവിന്റെ ലക്ഷണം. നമ്മുടെ അല്പജ്ഞാനികളായ പല എഴുത്തുകാരും തങ്ങളുടെ പൊള്ളയായ എഴുത്തിനെ സംസ്കൃത

, ,
റിവ്യൂ

The ISIS Caliphate: From Syria to the Doorsteps of India

ഒന്ന് ഇതര മതസ്ഥരേക്കാൾ കമ്മ്യൂണിറ്റി സെൻസ് കൂടുതലാണ് മുസ്ലീങ്ങൾക്ക് എന്നെനിയ്ക്കു തോന്നിയിട്ടുണ്ട്. പ്രത്യക്ഷത്തിൽ ഇതൊരു ഗ്ലോബൽ ഐഡന്റിറ്റിയുടെ ഭാഗവുമാണ്. എന്നാൽ സൂക്ഷ്മമായി നോക്കിയാൽ അങ്ങനെയൊരു ഏകീകൃത സ്വഭാവം ഇസ്ലാമിനില്ല താനും – സെക്റ്റുകളും സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യങ്ങളും ആശയവൈവിധ്യങ്ങളും എല്ലാമുള്ള ഒരു ബഹുസ്വര രൂപം തന്നെയാണ് പ്രായോഗികതലത്തിൽ ഇസ്ലാം. അത് നേരിടുന്ന ആന്തരിക-ബാഹ്യ-സംഘർഷങ്ങളുടെ കാരണവും പലപ്പോഴും ഒന്നായിനിൽക്കാനുള്ള വെമ്പലും എന്നാൽ അതിനെ അട്ടിമറിയ്ക്കുന്ന ഈ സൂക്ഷ്മവൈരുദ്ധ്യങ്ങളുമാണ്. അപ്പോഴും ഈ വ്യതിയാനങ്ങളെപ്പോലും മറികടന്ന് മേൽപ്പറഞ്ഞ കമ്മ്യുണിറ്റി സെൻസിനെ ഒരു

,
റിവ്യൂ

അശരണരുടെ മന്ത്രാലയം

അരുന്ധതി റോയിയുടെ “The Ministry of Utmost Happiness” വായിച്ചു തുടങ്ങിയപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് Shahrnush Parsipur-ന്റെ “Women without Men” എന്ന നോവലാണ്. ആ ഫെമിനിസ്റ്റ് നോവലിലെ സ്ത്രീ കഥാപാത്രങ്ങൾ മുഴുവൻ ഏദൻ തോട്ടം പോലുള്ള ഒരിടത്ത് അവസാനം എത്തിച്ചേരുകയാണ്. അവരിലൊരാൾ ഒരു മരമായി മാറുന്നു. “Ministry” തുടങ്ങുന്നതും “She lived in the graveyard like a tree.” എന്ന വാചകത്തോട് കൂടിയാണ്. ഇതിലെ കഥാപാത്രങ്ങളെല്ലാം ഒരു ശവപ്പറമ്പിലാണ് താമസിക്കാനായി എത്തുന്നത്. ഈ

, ,
Scroll to Top