Random

കുറിപ്പുകള്‍

കുഞ്ഞാമൻ

കുഞ്ഞാമന് ഇപ്പോഴത്തെ പല ദളിത് ബുജികൾക്കും പറയാനില്ലാത്ത തിക്താനുഭവങ്ങളുടെ ഒരു ഭൂതകാലമുണ്ട്. അതാണ് അയാളെ വ്യത്യസ്തനാക്കുന്നത്. “എതിര്” എന്ന പുസ്തകത്തിലെ പല നിലപാടുകാടുകളോടും ആശയങ്ങളോടും എനിയ്ക്ക് വിയോജിപ്പുകൾ ഉണ്ടായിരിയ്ക്കേ തന്നെ, അയാളുടെ അനുഭവങ്ങൾ എന്റെ “എതിരുകളെ” നിസ്സാരവൽക്കരിയ്ക്കുന്നു എന്ന് നിസ്സംശയം പറയാം. അല്ലെങ്കിലും ഒരു ദളിതന്റെ അനുഭവത്തിനു മാർക്കിടാൻ അ-ദളിതന് കഴിയില്ല തന്നെ. കൂട്ടത്തിൽ അയാൾ സ്വയംഹത്യ ചെയ്തതാണെന്ന ശ്രുതി കൂടി വന്നതോടെ ഒരു തരം അപ്രോപ്രിയേഷനും സാധ്യമാകാത്ത വിധം ആ മനുഷ്യൻ ഉയർന്നു നിൽക്കുന്നു എന്ന് […]

,
കുറിപ്പുകള്‍

എബ്രഹാം വർഗീസിന്റെ “The Covenant of Water” രണ്ടു മൂന്നു ദിവസം ഓഡിയോ കേട്ടു(11 ചാപ് റ്റേഴ് സ്). എഴുത്തുകാരൻ കേരളത്തിൽ ജീവിച്ചിട്ടുണ്ടോ എന്നറിയില്ല. എന്നാൽ അയാളുടെ 1900-ലെ കേരളത്തെപ്പറ്റിയുള്ള വിവരണങ്ങൾ കേട്ടിരിയ്ക്കാം. ചില ഇമോഷണൽ ആയ ഭാഗങ്ങളിൽ പുസ്തകം എന്നെ മൂവ് ചെയ്തു. എന്നാൽ തോമാശ്ലീഹാ കൺവെർട് ചെയ്ത ബ്രാഹ്മണർ എന്നൊക്കെയുണ്ട് വിവരണത്തിൽ (വെള്ളം വായുവിൽ സ്തംഭിപ്പിച്ചു നിന്റെ ദൈവത്തിനു ഇത് കഴിയുമോ എന്ന് ചോദിയ്ക്കുന്ന കഥ. ആപസ്തംഭൻ എന്നൊരു കഥ ദുർവ്വാസാവിനെപ്പറ്റിയോ/വിശ്വാമിത്രനെപ്പറ്റിയോ ഉണ്ട് പുരാണത്തിൽ,

കുറിപ്പുകള്‍

ചില വായനകളും, ആലോചനകളും.

പ്രമുഖ ഓൺലൈൻ നിരൂപകന്റെ പുസ്തകം ഇറങ്ങുന്നു എന്ന് കണ്ടിട്ട് ഒന്ന് അന്വേഷിച്ചു നോക്കി. കവർ മാത്രമേയുള്ളൂ. പുസ്തകം പിന്നെ വരുമത്രേ. എന്താ അന്വേഷിയ്ക്കാൻ എന്ന് ചോദിച്ചാൽ ഇഷ്ടൻ കോപ്പി അടിച്ച കണ്ടെന്റിനെപ്പറ്റി ഞാൻ ബ്ലോഗിൽ എഴുതിയിരുന്നു, അത് തന്നെ ആണോ എന്നറിയാനായിരുന്നു. അല്ലാതെ ഐ ഡോണ്ട് ഗിവ് എ ഫക്ക് എബൌട്ട് വാട്ട് സ്നോബ്സ് റൈറ്റ് ഇൻ മലയാളം. എക്കോയുടെ ഒരു ലേഖനമുണ്ട്. Bayard എന്ന ഒരുത്തൻ ഒരു പുസ്തകം വായിയ്ക്കാതെ അതിനെപ്പറ്റി എങ്ങനെ സംസാരിയ്ക്കാം എന്ന്

കുറിപ്പുകള്‍

ഭാവനയും യാഥാർഥ്യവും.

ഷെയ്‌ല ഹെറ്റി എന്ന എഴുത്തുകാരി കിനോസ്‌ഗാര്ഡുമായി അയാളുടെ “മൈ സ്ട്രഗിൾ” എന്ന ഓട്ടോഫിക്ഷൻ (മെമ്മോയിറിസ്റ്റിക്) പുസ്തകസീരീസിനെപ്പറ്റിയുള്ള അഭിമുഖത്തിൽ ചോദിയ്ക്കുന്ന ഒരു ചോദ്യം അയാളുടെ അമ്മ ഉരുളക്കിഴങ്ങു കഴുകുന്നതിന്റെ ഒരു വിവരണത്തെപ്പറ്റിയാണ്. I got up, grabbed the orange peel, went into the kitchen, where mum was scrubbing potatoes, opened the cupboard beside her and dropped the peel in the wastebin, watched dad walk across the

വർഗ്ഗീകരിക്കാത്തത്

Anand on Vijayan

വിജയന്റെ മരണത്തിനു ഒരു വർഷത്തിനുശേഷം ഡിസി ഇറക്കിയ “ഓവി വിജയൻ : ഓർമ്മപ്പുസ്തകം” എന്ന പുസ്തകത്തിൽ നിന്ന് ആനന്ദിന്റെ കുറിപ്പ്.  

പലവക

നിരൂപകരെ ഇതിലേ ഇതിലേ

നിരൂപണം എളുപ്പപ്പണിയല്ല. അതിനു ചട്ടവും ചട്ടക്കൂടും ഒക്കെയുണ്ട്. മലയാളത്തിൽ നിരൂപണം നടത്തുന്നവർ അധികമില്ല. അജയ് മങ്ങാട്ടും പികെ രാജശേഖരനും മിയ്ക്കപ്പോഴും ലിറ്റററി ജേർണലിസമാണ് ചെയ്യുന്നത്. അത് അവർ എടുത്തു പറയാറില്ലെന്നു മാത്രം. കൃഷ്ണൻ നായർ തന്റെ കോളത്തിൽ പണ്ടെഴുതിയിട്ടുണ്ട് – താൻ നടത്തുന്നത് ലിറ്റററി ജേർണലിസമാണ്, താനൊരു നിരൂപകനല്ല എന്ന്, എന്നാൽ കേരളത്തിൽ പുസ്തകത്തെപ്പറ്റി എഴുതുന്നവനൊക്കെ നിരൂപകനാണ്. ഫെയ്‌സ്ബുക്ക് ഇത്തരക്കാരുടെ പറുദീസയാണ്. ഒരു വിദേശ പുസ്തകത്തെപ്പറ്റി അറിവ് ലഭിയ്ക്കാൻ വഴികൾ ഏറെയുണ്ടല്ലോ – അതുവഴി വരുന്ന കണ്ടെന്റ്

പലവക

റാൻഡം

പച്ചമലയാളം എന്നൊരു സാധനം കയ്യിൽ വന്നു. മലയാള സാഹിത്യത്തിന്റെ അണ്ടർബെല്ലി എങ്ങനെയാണ് കിടപ്പെന്നു മനസ്സിലാക്കാൻ ഇമ്മാതിരി സാധനങ്ങൾ നല്ലതാണ്. പിന്നെ ജീവിതത്തിൽ ഇത് വായിയ്ക്കാൻ കഴിയില്ലെന്ന് മാത്രം. ആദ്യം എൻ ഇ സുധീറിന്റെ ഒരു കത്ത്, കൃഷ്ണൻ നായരെ അനുകരിച്ച് എന്തെല്ലാമോ എഴുതുന്ന എം കെ ഹരികുമാർ എന്ന ഒരാളുടെ കോളത്തിനുള്ള മറുപടിയാണ്. ഇതിൽ പെരുമാൾ മുരുഗനെപ്പറ്റി ഹരികുമാർ പറയുന്നത് നോക്കുക.     ഇതേ വാരികയിൽ ഇതേ ഹരികുമാറിന്റെ, അരുന്ധതി റോയിയെപ്പറ്റിയുള്ള അഭിപ്രായം.    

കുറിപ്പുകള്‍

റാൻഡം

കഴിഞ്ഞ ദിവസം ക്ലബ് ഹൗസിൽ പികെ രാജശേഖരൻ സന്തോഷ് കുമാറിന്റെ കഥകളെപ്പറ്റി നടത്തിയ ചർച്ചയിൽ സന്തോഷിന്റെ ചില കഥകളെ പരാമർശിയ്ക്കാത്തത് ഫെയ്‌സ് ബുക്ക് നിരൂപകർക്ക് പിടിച്ചിട്ടില്ല പോലും. വിജയകുമാർ എന്ന എക്സ് കോളജ് അധ്യാപകൻ ചോദിയ്ക്കുന്നത് പികെ രാജശേഖരൻ ഡിസി/എംബിയുടെ കൂലിയെഴുത്തുകാരനാണോ (പേരൊന്നും എടുത്തുപറഞ്ഞിട്ടില്ല, എപ്പോഴാ പബ്ലിഷ് ചെയ്യാൻ തോന്നുക എന്നറിയില്ലാലോ, എന്നാലും നമുക്കൂഹിയ്ക്കാം) എന്നാണ്. ഇതേ വിജയകുമാർ ഒരു പുസ്തകം പോലും സ്വന്തമായി വായിയ്ക്കാതെ നിരൂപണം നടത്തുന്ന ഒരു ന്യൂജെൻ നിരൂപകനെ പൊക്കിയെടുത്തു നടക്കുന്ന ആളാണ്

കുറിപ്പുകള്‍

റാൻഡം

കഴിഞ്ഞ ദിവസം ക്ലബ് ഹൗസിൽ പികെ രാജശേഖരൻ സന്തോഷ് കുമാറിന്റെ കഥകളെപ്പറ്റി നടത്തിയ ചർച്ചയിൽ സന്തോഷിന്റെ ചില കഥകളെ പരാമർശിയ്ക്കാത്തത് ഫെയ്‌സ് ബുക്ക് നിരൂപകർക്ക് പിടിച്ചിട്ടില്ല പോലും. വിജയകുമാർ എന്ന എക്സ് കോളജ് അധ്യാപകൻ ചോദിയ്ക്കുന്നത് പികെ രാജശേഖരൻ ഡിസി/എംബിയുടെ കൂലിയെഴുത്തുകാരനാണോ (പേരൊന്നും എടുത്തുപറഞ്ഞിട്ടില്ല, എപ്പോഴാ പബ്ലിഷ് ചെയ്യാൻ തോന്നുക എന്നറിയില്ലാലോ, എന്നാലും നമുക്കൂഹിയ്ക്കാം) എന്നാണ്. ഇതേ വിജയകുമാർ ഒരു പുസ്തകം പോലും സ്വന്തമായി വായിയ്ക്കാതെ നിരൂപണം നടത്തുന്ന ഒരു ന്യൂജെൻ നിരൂപകനെ പൊക്കിയെടുത്തു നടക്കുന്ന ആളാണ്

കുറിപ്പുകള്‍

ആൻഡ് ദ അവാർഡ് ഗോസ് റ്റു

2020-ലെ സാഹിത്യ ആക്കാദമി അവാർഡ് ലിസ്റ്റ് നോക്കുകയായിരുന്നു. ഏതെങ്കിലും ബിഗ് നെയിംസിന്റെ മക്കളായിരിയ്ക്കുക, സിനിമ പോലുള്ള പോപ്പുലർ മാധ്യമങ്ങളിൽ ഇടമുള്ളയാളായിരിയ്ക്കുക (ഇന്ദുഗോപൻ എന്ന ശരാശരി എഴുത്തുകാരന്റെ പ്രശസ്തി ഈ ഒരു കാര്യത്തിൽ നിന്ന് മാത്രമാണ് വരുന്നത്, അയാളുടെ എഴുത്തുകൾ അയാളുടെ പ്രശസ്തിയെ ഒരുതരത്തിലും ന്യായീകരിയ്ക്കുന്നില്ല) എന്നിവയൊക്കെയാണ് ഇപ്പോഴും ഒരു അക്കാദമി അവാർഡ് “തരമാക്കുന്ന”തിന്റെ മാനദണ്ഡം. സംഗീത ശ്രീനിവാസൻ ഒരു മീഡിയോക്കർ എഴുത്തുകാരിയാണ്, അവരുടെ ആസിഡോ, പൂക്കൾ എയ്‌റോപ്ലെയിൻ എന്നോ മറ്റോ പേരുള്ള ചവർ സ്റ്റോറിടെല്ലിൽ ഉള്ളതോ മറ്റോ

കുറിപ്പുകള്‍

ആൻഡ് ദ അവാർഡ് ഗോസ് റ്റു

2020-ലെ സാഹിത്യ ആക്കാദമി അവാർഡ് ലിസ്റ്റ് നോക്കുകയായിരുന്നു. ഏതെങ്കിലും ബിഗ് നെയിംസിന്റെ മക്കളായിരിയ്ക്കുക, സിനിമ പോലുള്ള പോപ്പുലർ മാധ്യമങ്ങളിൽ ഇടമുള്ളയാളായിരിയ്ക്കുക (ഇന്ദുഗോപൻ എന്ന ശരാശരി എഴുത്തുകാരന്റെ പ്രശസ്തി ഈ ഒരു കാര്യത്തിൽ നിന്ന് മാത്രമാണ് വരുന്നത്, അയാളുടെ എഴുത്തുകൾ അയാളുടെ പ്രശസ്തിയെ ഒരുതരത്തിലും ന്യായീകരിയ്ക്കുന്നില്ല) എന്നിവയൊക്കെയാണ് ഇപ്പോഴും ഒരു അക്കാദമി അവാർഡ് “തരമാക്കുന്ന”തിന്റെ മാനദണ്ഡം. സംഗീത ശ്രീനിവാസൻ ഒരു മീഡിയോക്കർ എഴുത്തുകാരിയാണ്, അവരുടെ ആസിഡോ, പൂക്കൾ എയ്‌റോപ്ലെയിൻ എന്നോ മറ്റോ പേരുള്ള ചവർ സ്റ്റോറിടെല്ലിൽ ഉള്ളതോ മറ്റോ

കുറിപ്പുകള്‍

Random

അരുന്ധതി റോയ് അതിബുദ്ധിമതിയായുള്ള സ്ത്രീയാണ്. മറ്റേതൊരു കൺടെംപററി ഇന്ത്യൻ എഴുത്തുകാരി/കാരനേക്കാളും അനാലിറ്റിക്കൽ സ്കില്ലും യൂണിവേഴ്സൽ അപ്പീലും അവർക്കുണ്ട്. എന്നാൽ അവർ ബിബിസിയിൽ എഴുതിയ ഇന്ത്യൻ കൊറോണ സിറ്റുവേഷനെപ്പറ്റിയുള്ള ലേഖനം നോക്കൂ, ഇന്ത്യയിൽ ഒരേയൊരു നാട്ടിലാണ് സിസ്റ്റമാറ്റിക് ആയി ഒരു ആരോഗ്യസംവിധാനം അതിന്റെ ജോലി ചെയ്യുന്നത്, കോൺഗ്രസ് സർക്കാർ ആണെകിൽ പോലും ഏറെക്കുറെ ഇപ്പോഴത്തെപ്പോലെ തന്നെ ആ സിസ്റ്റം അന്നാട്ടിൽ വർക്ക് ചെയ്യുമായിരുന്നു. കാരണം പത്തു നാൽപ്പതു കൊല്ലം കൊണ്ട് മലയാളികൾ വളർത്തിയെടുത്ത ഒന്നാണത്. അതിന്റെ ഗുണമേന്മയെ അംഗീകരിയ്ക്കാത്തത്

Scroll to Top