Author name: Melethil

കുറിപ്പുകള്‍

2020-ലെ വായന, മലയാളം പുസ്‌തകങ്ങൾ – 2.

മലയാളം (4 സ്റ്റാർ ബുക്ക്സ്) ജെനറൽ കമ്പാർട്ട്മെന്റ് – Shereef Chungathara എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഇന്ത്യൻ യാത്രാവിവരണം “പശ്ചിം ദിഗന്തേ പ്രദോഷ് കാലേ” എന്ന പുസ്തകമാണ്. വിക്രമൻ നായർ എഴുതി സുനിൽ ഞാളിയത്ത് പരിഭാഷ ചെയ്താണ് അത് ബംഗാളിയിൽ നിന്ന് മലയാളത്തിൽ എത്തിയത്. വിക്രമൻ നായരുടെ, യാത്രാ കുറിപ്പെഴുത്തുകാർക്കു അവശ്യം വേണ്ട രാഷ്ട്രീയവും, തുറന്ന മനസ്സും ഹ്യൂമർ സെൻസും എല്ലാമാണ് ആ പുസ്തകത്തെ വ്യത്യസ്‍തമാക്കുന്നത്. വീരേന്ദ്രകുമാറിന്റെ ഡാന്യൂബ് സാക്ഷിയിൽ അയാൾക്ക്‌ സായിപ്പന്മാർ ബർഗർ തിന്നുന്നതും കോള […]

കുറിപ്പുകള്‍

2020-ലെ വായന, മലയാളം പുസ്‌തകങ്ങൾ -1.

മലയാളം (3 സ്റ്റാർസ് ആൻഡ് ലോവർ) പുറ്റ് – Vinoy Thomas എന്റെ കുറിപ്പ് ഇവിടെ:- https://melethilwrites.wordpress.com/2020/08/23/പുറ്റ്/ ഏകാന്തതയുടെ പുരാവൃത്തം – Ajay P Mangatu എളുപ്പവായന. മാസ്റ്റർ എഴുത്തുകാരന്റെ ജീവിതത്തിലേയ്ക്കും എഴുത്തിലേയ്ക്കും കിളിവാതിൽ. പരിചയസമ്പന്നരായ വായനക്കാർക്കു കാര്യമായി ഒന്നും കിട്ടാനിടയില്ലെങ്കിലും മലയാളത്തിൽ ഇങ്ങനെയൊരു പുസ്തകം വന്നത് ക്രെഡിറ്റബിൾ ആണ്, നമ്മുടെ ഭാഷയിൽ ഇങ്ങനെ എഴുതാനും ആളുകൾ കുറവെന്നോർക്കുമ്പോൾ പ്രത്യേകിച്ചും. പാവപ്പെട്ടവരുടെ വേശ്യ – Vaikom Muhammad Basheer വിശപ്പ് – Vaikom Muhammad Basheer താരാസ്പെഷ്യൽസ്

കുറിപ്പുകള്‍

എഴുത്തുകാരനും ഞാനും.

ചില എഴുത്തുകാര്ക്ക് സെൻസ് ഓഫ് അകംപ്ലിഷ്മെന്റ് (എഴുതിയ പുസ്തകംകൊണ്ട് എന്തെങ്കിലും നേടി എന്ന ചിന്ത) എഴുത്തിൽ സർവ്വപ്രധാനമാണ് എന്നെനിയ്ക്ക് തോന്നുന്നു. ക്നോസ്‌ഗാർഡിന്റെ “മൈ സ്ട്രഗിൾ : ബുക്ക് 5 (“Some Rain Must Fall”)” എന്ന പുസ്തകം അയാൾ യാൻ ഫൊസെയുടെ (Jon Fosse) കീഴിൽ ക്രീയേറ്റീവ് റൈറ്റിംഗ് പഠിച്ചതും അയാളുടെ പ്രേമബന്ധങ്ങളും ആദ്യ രണ്ടു പുസ്തകങ്ങളുടെ എഴുത്തും എല്ലാം തൊട്ടു പോവുന്ന ഒന്നാണ്. ഈ നോവൽ ഇക്കൊല്ലം രണ്ടാമതും വായിയ്ക്കാനെടുത്തപ്പോൾ അതെന്തിനാണ് ശരിയ്ക്കും വായിയ്ക്കുന്നതെന്നു ഞാൻ

കുറിപ്പുകള്‍

എഴുത്തുകാരനും ഞാനും.

ചില എഴുത്തുകാര്ക്ക് സെൻസ് ഓഫ് അകംപ്ലിഷ്മെന്റ് (എഴുതിയ പുസ്തകംകൊണ്ട് എന്തെങ്കിലും നേടി എന്ന ചിന്ത) എഴുത്തിൽ സർവ്വപ്രധാനമാണ് എന്നെനിയ്ക്ക് തോന്നുന്നു. ക്നോസ്‌ഗാർഡിന്റെ “മൈ സ്ട്രഗിൾ : ബുക്ക് 5 (“Some Rain Must Fall”)” എന്ന പുസ്തകം അയാൾ യാൻ ഫൊസെയുടെ (Jon Fosse) കീഴിൽ ക്രീയേറ്റീവ് റൈറ്റിംഗ് പഠിച്ചതും അയാളുടെ പ്രേമബന്ധങ്ങളും ആദ്യ രണ്ടു പുസ്തകങ്ങളുടെ എഴുത്തും എല്ലാം തൊട്ടു പോവുന്ന ഒന്നാണ്. ഈ നോവൽ ഇക്കൊല്ലം രണ്ടാമതും വായിയ്ക്കാനെടുത്തപ്പോൾ അതെന്തിനാണ് ശരിയ്ക്കും വായിയ്ക്കുന്നതെന്നു ഞാൻ

കുറിപ്പുകള്‍

2666 – ഒരു വായനാസഹായി

ബൊലാഞ്ഞോയുടെ മാസ്റ്റർപീസ് നോവൽ “2666” -നെക്കുറിച്ചു ദീർഘമായ ഒരു കുറിപ്പ് ഇന്നത്തെ ട്രൂകോപ്പി വെബ്‍സൈനിൽ ഉണ്ട്. സബ്സ്ക്രൈബ് ചെയ്യുകയോ, ഇൻഡിവിജ്വൽ കോപ്പി വാങ്ങുകയോ ചെയ്യുന്നവർക്ക് താഴെയുള്ള ലിങ്കിൽ വായിയ്ക്കാവുന്നതാണ്. https://webzine.truecopy.media/node/119

പലവക

ചില തരം ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും – 2

എന്നാലും മലയാളത്തെ പുച്ഛമല്ലേ? ഇതിനു മുന്നേയുള്ള പോസ്റ്റിലെ അവസാന ഉത്തരം നോക്കുക. വിദേശനോവലുകളെപ്പറ്റി പറയുമ്പോൾ നമ്മൾ ഓരോ നാട്ടിൽ നിന്നും പബ്ലിഷർമാർ ഫിൽറ്റർ ചെയ്തെടുത്ത നോവലുകളെപ്പറ്റിയാണ് പറയുന്നത്. കേരളത്തിൽ അങ്ങനെയൊരു ഫിൽറ്ററിങ് ഇല്ല. ഇവിടെ വരുന്ന എല്ലാ പുസ്തകങ്ങളും നമ്മൾ വായിയ്ക്കുന്നുണ്ട് അഥവാ വായിയ്ക്കണമെങ്കിൽ അവ ലഭ്യമാണ്. നോസ്ഗാർഡിന്റെ ആദ്യനോവൽ ഇപ്പോഴും ഇംഗ്ളീഷിൽ വന്നിട്ടില്ല. അയാളുടെ മറ്റുനോവലുകളെക്കാളും മോശം നോവലായാണ് അത് കണക്കാക്കപ്പെടുന്നത്. മുറകാമിയുടെ ആദ്യ നോവലുകൾ ഇംഗ്ളീഷിൽ വരുന്നതിൽ അയാൾക്ക്‌ താൽപര്യമുണ്ടായിരുന്നില്ല എന്നയാൾ തന്നെ പറഞ്ഞിട്ടുണ്ട്.

പലവക

ചില തരം ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും – 2

എന്നാലും മലയാളത്തെ പുച്ഛമല്ലേ? ഇതിനു മുന്നേയുള്ള പോസ്റ്റിലെ അവസാന ഉത്തരം നോക്കുക. വിദേശനോവലുകളെപ്പറ്റി പറയുമ്പോൾ നമ്മൾ ഓരോ നാട്ടിൽ നിന്നും പബ്ലിഷർമാർ ഫിൽറ്റർ ചെയ്തെടുത്ത നോവലുകളെപ്പറ്റിയാണ് പറയുന്നത്. കേരളത്തിൽ അങ്ങനെയൊരു ഫിൽറ്ററിങ് ഇല്ല. ഇവിടെ വരുന്ന എല്ലാ പുസ്തകങ്ങളും നമ്മൾ വായിയ്ക്കുന്നുണ്ട് അഥവാ വായിയ്ക്കണമെങ്കിൽ അവ ലഭ്യമാണ്. നോസ്ഗാർഡിന്റെ ആദ്യനോവൽ ഇപ്പോഴും ഇംഗ്ളീഷിൽ വന്നിട്ടില്ല. അയാളുടെ മറ്റുനോവലുകളെക്കാളും മോശം നോവലായാണ് അത് കണക്കാക്കപ്പെടുന്നത്. മുറകാമിയുടെ ആദ്യ നോവലുകൾ ഇംഗ്ളീഷിൽ വരുന്നതിൽ അയാൾക്ക്‌ താൽപര്യമുണ്ടായിരുന്നില്ല എന്നയാൾ തന്നെ പറഞ്ഞിട്ടുണ്ട്.

പലവക

ചില തരം ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും – 2

എന്നാലും മലയാളത്തെ പുച്ഛമല്ലേ? ഇതിനു മുന്നേയുള്ള പോസ്റ്റിലെ അവസാന ഉത്തരം നോക്കുക. വിദേശനോവലുകളെപ്പറ്റി പറയുമ്പോൾ നമ്മൾ ഓരോ നാട്ടിൽ നിന്നും പബ്ലിഷർമാർ ഫിൽറ്റർ ചെയ്തെടുത്ത നോവലുകളെപ്പറ്റിയാണ് പറയുന്നത്. കേരളത്തിൽ അങ്ങനെയൊരു ഫിൽറ്ററിങ് ഇല്ല. ഇവിടെ വരുന്ന എല്ലാ പുസ്തകങ്ങളും നമ്മൾ വായിയ്ക്കുന്നുണ്ട് അഥവാ വായിയ്ക്കണമെങ്കിൽ അവ ലഭ്യമാണ്. നോസ്ഗാർഡിന്റെ ആദ്യനോവൽ ഇപ്പോഴും ഇംഗ്ളീഷിൽ വന്നിട്ടില്ല. അയാളുടെ മറ്റുനോവലുകളെക്കാളും മോശം നോവലായാണ് അത് കണക്കാക്കപ്പെടുന്നത്. മുറകാമിയുടെ ആദ്യ നോവലുകൾ ഇംഗ്ളീഷിൽ വരുന്നതിൽ അയാൾക്ക്‌ താൽപര്യമുണ്ടായിരുന്നില്ല എന്നയാൾ തന്നെ പറഞ്ഞിട്ടുണ്ട്.

പലവക

ചില തരം ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും – 1

മലയാള സാഹിത്യം ലോകസാഹിത്യമല്ലേ? ലോകത്തെവിടെ ഏതു ഭാഷയിൽ സാഹിത്യമുണ്ടെങ്കിലും അത് ലോകസാഹിത്യമാകുമല്ലോ. ചോദ്യം തന്നെ തെറ്റാണ്. മലയാളത്തിൽ ലോകോത്തര സാഹിത്യം എന്ന് പറയാവുന്ന ഒന്നുമില്ലേ? ലോകോത്തര സാഹിത്യകൃതികളിൽ കാണുന്ന യൂണിവേഴ്‌സാലിറ്റി, ഗഹനമായ ആശയങ്ങൾ, എക്സ്‌പെരിമെന്റസ് തുടങ്ങിയുള്ള സംഗതികൾ മലയാളസാഹിത്യത്തിൽ സാധാരണ കാണാറില്ല. പിന്നെ ഒന്ന്, scale ചെയ്യുന്ന നോവലുകളുടെ അഭാവമാണ്. “കയർ” പോലെ ഒന്നോ രണ്ടെണ്ണം കണ്ടാലായി. എന്നാൽ ബംഗാളിയിൽ അത്തരം അനവധി നോവലുകൾ ഉണ്ട്, അവ മലയാളത്തിൽ പോപ്പുലറുമാണ്. മലയാളത്തിലെ മികച്ച നോവലുകൾ പലതും വ്യക്തി

കുറിപ്പുകള്‍

എഡിറ്റിംഗ്

(രണ്ടു വർഷം മുന്നെ എന്റെ ഫെയ്‌സ്ബുക്ക് പേജിൽ എഴുതിയതിൽ നിന്നൊരു ഭാഗം) 1922-ൽ എലിയട്ട് (TS Elliot) എഴുതിയ “The Waste Land”-ന്റെ അമ്പത്തിനാല് പേജുള്ള ഒരു ഡ്രാഫ്റ്റ്, എഴുത്തുകാരൻ ഒരു സമ്മാനം പോലെ അമേരിയ്ക്കയിൽ പ്രസിദ്ധീകരണത്തിനും മറ്റും സഹായിച്ച, സാഹിത്യ കുതുകിയായ, John Quin-ന് അയയ്ക്കുകയുണ്ടായി. ക്വിന്നിന്റെ ആകസ്മിക മരണത്തിനുശേഷം ഇത് ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയുടെ കൈവശമായി. 1971-ൽ ഈ കൃതി, പുനഃപ്രസിദ്ധീകരണത്തിന് വന്നപ്പോഴാണ്, കവി എസ്രാ പൗണ്ട് (Ezra Pound) അതിൽ നടത്തിയിട്ടുള്ള നിശിതമായ

കുറിപ്പുകള്‍

എഡിറ്റിംഗ്

(രണ്ടു വർഷം മുന്നെ എന്റെ ഫെയ്‌സ്ബുക്ക് പേജിൽ എഴുതിയതിൽ നിന്നൊരു ഭാഗം) 1922-ൽ എലിയട്ട് (TS Elliot) എഴുതിയ “The Waste Land”-ന്റെ അമ്പത്തിനാല് പേജുള്ള ഒരു ഡ്രാഫ്റ്റ്, എഴുത്തുകാരൻ ഒരു സമ്മാനം പോലെ അമേരിയ്ക്കയിൽ പ്രസിദ്ധീകരണത്തിനും മറ്റും സഹായിച്ച, സാഹിത്യ കുതുകിയായ, John Quin-ന് അയയ്ക്കുകയുണ്ടായി. ക്വിന്നിന്റെ ആകസ്മിക മരണത്തിനുശേഷം ഇത് ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയുടെ കൈവശമായി. 1971-ൽ ഈ കൃതി, പുനഃപ്രസിദ്ധീകരണത്തിന് വന്നപ്പോഴാണ്, കവി എസ്രാ പൗണ്ട് (Ezra Pound) അതിൽ നടത്തിയിട്ടുള്ള നിശിതമായ

കുറിപ്പുകള്‍, റിവ്യൂ

നിയപോളിറ്റൻ നോവൽ സീരീസ്.

ഫിറന്തേയുടെ നിയപോളിറ്റൻ നോവൽ സീരീസിൽ ആഖ്യാതാവായ നായികാകഥാപാത്രം, എലീന ഗ്രെക്കോ, കോളേജിൽ നിന്ന് താൻ ജനിച്ചു വളർന്ന ചെറുപട്ടണത്തിലെത്തി, സുഹൃത്തിന്റെ, ലീലയുടെ, വീട്ടിലേയ്ക്കു പോവുകയാണ് – തിരക്കുള്ള ബസ്സിലാണ് യാത്ര. നഗരത്തിലെ “സംസ്കാരമുള്ള” ആളുകൾക്കിടയിൽ നിന്ന് വരുന്ന എലീനയെ തിരക്കുള്ള ബസിൽ ആരോ കയറിപ്പിടിയ്ക്കുന്നു. അവർ തിരിഞ്ഞു അയാളെ നേപ്പിൾസിലെ സംസാരഭാഷയിൽ ചീത്ത വിളിയ്ക്കുന്നു. ബസ്സിൽ നിന്നിറങ്ങിയ അവർ ആലോചിയ്ക്കുകയാണ് – സംസ്കാര സമ്പന്നയാവാനും ഒരു “ലേഡി” ആവാനും ഇത്രകാലം പഠിച്ച തനിയ്ക്ക് എവിടെനിന്നാണ് ഈ ഭാഷ

, , ,
Scroll to Top