റിവ്യൂ

റിവ്യൂ

മെരുങ്ങാത്ത ആഫ്രിക്കൻ തനിമ

അമോസ് ടുട്ടുവോളയുടെ(Amos Tutuola) “പാം വൈൻ ഡ്രിങ്കാർഡ്” (The Palm-wine Drinkard) ഒറ്റവാക്കിൽ ഒരു മാസ്റ്റർപീസാണ്. നൈജീരിയയിലെ യോരുബ ഗോത്രക്കാരനായ അമോസ് അവിടത്തെ നാടോടിക്കഥകളും ഗോത്ര ഐതിഹ്യങ്ങളും എല്ലാം കൂട്ടിച്ചേർത്ത് എഴുതിയിരിയ്ക്കുന്ന അത്യസാധാരണമായ കഥയാണ് ഈ നോവലിന്റെ ഉള്ളടക്കം. ആഫ്രിക്കയിൽ നിന്ന് വന്ന ആദ്യ ഇംഗ്ലീഷ് നോവൽ കൂടിയാണിത് (1952 ലാണ് നോവൽ ഇറങ്ങിയത്, നൈജീരിയയിലെ ഭാഷകളിലൊന്നു ഇംഗ്ലീഷാണ്, ആ സത്യം ആളുകൾക്ക് അത്ര ദഹിയ്ക്കാറില്ല എന്ന് ഒരു പ്രഭാഷണത്തിൽ Chimamanda Adichie പറയുന്നുണ്ട്). പടിഞ്ഞാറൻ ലോകത്ത് […]

, ,
റിവ്യൂ

മെരുങ്ങാത്ത ആഫ്രിക്കൻ തനിമ

അമോസ് ടുട്ടുവോളയുടെ(Amos Tutuola) “പാം വൈൻ ഡ്രിങ്കാർഡ്” (The Palm-wine Drinkard) ഒറ്റവാക്കിൽ ഒരു മാസ്റ്റർപീസാണ്. നൈജീരിയയിലെ യോരുബ ഗോത്രക്കാരനായ അമോസ് അവിടത്തെ നാടോടിക്കഥകളും ഗോത്ര ഐതിഹ്യങ്ങളും എല്ലാം കൂട്ടിച്ചേർത്ത് എഴുതിയിരിയ്ക്കുന്ന അത്യസാധാരണമായ കഥയാണ് ഈ നോവലിന്റെ ഉള്ളടക്കം. ആഫ്രിക്കയിൽ നിന്ന് വന്ന ആദ്യ ഇംഗ്ലീഷ് നോവൽ കൂടിയാണിത് (1952 ലാണ് നോവൽ ഇറങ്ങിയത്, നൈജീരിയയിലെ ഭാഷകളിലൊന്നു ഇംഗ്ലീഷാണ്, ആ സത്യം ആളുകൾക്ക് അത്ര ദഹിയ്ക്കാറില്ല എന്ന് ഒരു പ്രഭാഷണത്തിൽ Chimamanda Adichie പറയുന്നുണ്ട്). പടിഞ്ഞാറൻ ലോകത്ത്

, ,
റിവ്യൂ

അന്വേഷണത്തിന്റെ അവസാനം

Knausgaard -ന്റെ “The End : My Struggle Book 6 ” തുടങ്ങുന്നത് ഒരു ആഡംബരക്കാറിനുള്ളിലിരുന്ന് ഇതെങ്ങനെ ഓടിയ്ക്കും എന്നാലോചിയ്ക്കുന്ന എഴുത്തുകാരന്റെ ചിത്രത്തോടെയാണ്. അഥവാ താനാണ് ഈ കഥയിലെ വിഡ്ഢി എന്നതാണ് ആറു പുസ്തകങ്ങളുടെ ഈ സീരീസിലുടനീളം എഴുത്തുകാരൻ നമ്മളോട് പറയുന്നത്. “I’m an engineer of the soul” എന്ന് ഒരു സ്ഥലത്തു അയാൾ സുഹൃത്തിനോട് പറയുമ്പോൾ സുഹൃത്തിന്റെ മറുപടി ഇതാണ് – “I’d say garbage man of the soul would

, , ,
റിവ്യൂ

ലോകം അവസാനിക്കുന്നില്ല

ഞാൻ ജോൺ മക്ഗ്രെഗറിന്റെ, ബുക്കർ ലോങ്ങ് ലിസ്റ്റിൽ വന്ന നോവൽ “റിസർവോയർ 13” വായിയ്ക്കാനുണ്ടായ കാരണം ജെയിംസ് വുഡിന്റെ ന്യൂയോർക്കർ ലേഖനമായിരുന്നു. പ്രയാസമേറിയ പുസ്തകങ്ങൾ വായിയ്ക്കാൻ പ്രേരിപ്പിയ്ക്കുകയോ, അല്ലെങ്കിൽ അവയിലേയ്ക്ക് എന്തെങ്കിലും ഒരു കുറുക്കുവഴി കണ്ടുപിടിച്ചു തരികയോ ആണ് ഇതുപോലെയുള്ള കുറിപ്പുകൾ ചെയ്യുന്നത്. ആ കുറിപ്പ് വായിച്ചില്ലെങ്കിൽ രണ്ടു തവണ ഉപേക്ഷിച്ച ആ വായന നടക്കുകയുമില്ലായിരുന്നു(ഈ വർഷത്തെ ആദ്യപരീക്ഷയായിരുന്നു ഈ പുസ്തകം). ഇതിപ്പോൾ പറയാൻ കാരണം അജയ് പി മാങ്ങാട്ടിന്റെ “ലോകം അവസാനിക്കുന്നില്ല” എന്ന പുസ്തകം വായിച്ചതാണ്.

, ,
റിവ്യൂ

മരണമെത്തുന്ന നേരത്ത്

Paul Kalanithi എഴുതിയ “When Breath Becomes Air” അധികപക്ഷം വായനക്കാർക്കും പരിചയപ്പെടുത്തേണ്ടതില്ലാത്ത പുസ്തകമാണ്. ഇത്തരത്തിലൊരു പുസ്തകത്തെപ്പറ്റി അഭിപ്രായം പറയുന്നത് തന്നെ സത്യത്തിൽ വെറുതെയാണ്. ആടുജീവിതം, സുഗന്ധി എന്ന ആണ്ടാൾനായകി, ആരാച്ചാർ തുടങ്ങിയ പുസ്തകങ്ങൾക്ക് അധികം വസ്തുനിഷ്ഠമായ പഠനങ്ങൾ വരാത്തതിന് കാരണങ്ങളിലൊന്ന് അവയുടെ അതിപ്രശസ്തിയാണെന്ന് കാണാം. ആടുജീവിതം പുറത്തുവന്നപ്പോൾ ഉണ്ടായ വിമർശനങ്ങൾ ആരവങ്ങൾക്കിടയിൽ മുങ്ങിപ്പോവുകയായിരുന്നു, അതിനുശേഷം പുസ്തകം നൂറിലധികം പതിപ്പുകളിറങ്ങി എന്ന് മാത്രമല്ല, അതേ ലളിത ഭാഷയിൽ നിരവധി പുസ്തകങ്ങളിറക്കി തുടർച്ചയായ ബെസ്ററ് സെല്ലറുകൾ സൃഷ്ടിയ്ക്കാൻ എഴുത്തുകാരന്

, ,
റിവ്യൂ

പൊട്ടക്കണ്ണാടിയിലെ വസന്തം

ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലെ “ബൂം” കാലഘട്ടത്തിന്റെ തൊട്ട് മുന്നേയുള്ള സമയങ്ങളിൽ അതിനു വേദിയൊരുക്കിയ എഴുത്തുകാരിൽ പ്രധാനിയാണ് 2009-ൽ അന്തരിച്ച യുറുഗ്വേയൻ നോവലിസ്റ്റ് മരിയോ ബെനെഡിറ്റി (Mario Benedetti, 1920-2009). ബെനെഡിറ്റിയുടെതായി 1982-ൽ പുറത്തു വന്ന നോവലാണ് “Springtime in a Broken Mirror”. തൊണ്ണൂറിലധികം പുസ്തകങ്ങൾ, കഥയും നോവലും കവിതയുമടക്കം, എഴുതിയിട്ടുള്ള ബെനെഡിറ്റിയുടെ പുസ്തകങ്ങൾ ഇംഗ്ലീഷിൽ വന്നത് കുറച്ചു വൈകിയാണ് (ട്രൂസ് എന്ന നോവൽ 2015-ൽ വന്നു). ഈ വർഷം പുതിയ പെൻഗ്വിൻ ക്ലാസ്സിൿസ് സീരീസിന്റെ ഭാഗമായി

, ,
റിവ്യൂ

വേദനയുടെ ലാൻഡ്‌സ്‌കേപ്പ്

പണ്ഢിതനും കവിയുമായ Lars Gustafsson -ന്റെ പ്രശസ്ത നോവലാണ് “The Death of a Beekeeper”. അദ്ധ്യാപനവൃത്തിയിൽ നിന്ന് വിരമിച്ചു ലാർസ് എന്ന മധ്യവയസ്‌കൻ തേനീച്ച വളർത്തൽ ജീവനോപാധിയായി സ്വീകരിയ്ക്കുന്നു. ഭാര്യയുമായി പിരിഞ്ഞു ഒറ്റയ്ക്ക്, ഒരു ഗ്രാമത്തിൽ താമസിയ്ക്കുകയാണ് അയാൾ. ഒരു ദിവസം സായാഹ്ന നടത്തത്തിനിടയ്ക്ക് വളർത്തുനായ അയാളുടെ പിടിവിട്ടോടുന്നു – അത് അയാൾ പറഞ്ഞതനുസരിയ്ക്കുന്നില്ല. അതിനു വയസ്സായി എന്ന് ലാർസ് ചിന്തിയ്ക്കുന്നു. എന്നാൽ നായ തന്നെ തിരിച്ചറിയാതെയായോ എന്നും അയാൾക്ക്‌ സംശയമുണ്ട് (“That all of

, ,
റിവ്യൂ

First Person Sorrowful

കവിത കഥ പോലെയൊ നോവൽ പോലെയൊ അല്ല. അത്യാവശ്യ ഘട്ടങ്ങളിൽ മനുഷ്യനു പിടിവള്ളിയാകുന്നതാണ് കവിത എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ. ഇന്നലത്തെ മാനസികാവസ്ഥയ്ക്ക് ചേർന്ന വരികൾ തിരഞ്ഞ് കുറെ അലഞ്ഞ ശേഷം തിരികെ മുന്നെയിവിടെ പകർത്തിയിട്ട അതേ കവിതയിൽത്തന്നെയെത്തി. You were shaken by a storm for three whole days, shaken to the roots. Yet today you are standing motionless, your whole body in stillness, unaware of a breath

, ,
റിവ്യൂ

First Person Sorrowful

കവിത കഥ പോലെയൊ നോവൽ പോലെയൊ അല്ല. അത്യാവശ്യ ഘട്ടങ്ങളിൽ മനുഷ്യനു പിടിവള്ളിയാകുന്നതാണ് കവിത എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ. ഇന്നലത്തെ മാനസികാവസ്ഥയ്ക്ക് ചേർന്ന വരികൾ തിരഞ്ഞ് കുറെ അലഞ്ഞ ശേഷം തിരികെ മുന്നെയിവിടെ പകർത്തിയിട്ട അതേ കവിതയിൽത്തന്നെയെത്തി. You were shaken by a storm for three whole days, shaken to the roots. Yet today you are standing motionless, your whole body in stillness, unaware of a breath

, ,
റിവ്യൂ

ഏകാന്തയാത്ര

അമേരിക്കൻ എഴുത്തുകാരൻ Denis Johnson-ന്റെ 2002 -ൽ ഇറങ്ങിയ നോവലാണ് “Train Dreams”. പുറം ചട്ടയിൽ Ondaatje ഇതിനെ മാസ്റ്റർപീസെന്നു വിളിയ്ക്കുന്നുണ്ട്.  ആ എഴുത്തുകാരനുള്ള homage ആയിക്കൂടി കാണാവുന്ന നോവലെന്നതാണ് “Train Dreams”-ന്റെ പ്രത്യേകത. ഹിസ്‌റ്റോറിക്കൽ ഫിക്ഷനായി വായിയ്ക്കാവുന്ന “ഇൻ ദി സ്കിൻ ഓഫ് എ ലയൺ” എന്ന Ondaatje-യുടെ നോവലിനോടും അതിശയകരമായ സാമ്യം ഈ നോവലിന്റെ ആദ്യഭാഗങ്ങൾക്കുണ്ട് – “സ്‌കിൻ”-ലെ റെയിൽവേ പാലമുണ്ടാക്കുന്നതിനു സമാനമായ വിവരണം Train Dreams -ലുമുണ്ട് (ഇവിടെ വാഷിംഗ്ടണിലെ “The Robinson

, ,
റിവ്യൂ

ജീവിതമെന്ന നിത്യചലനം

Jon McGregor എന്ന എഴുത്തുകാരന്റെ നാലാമത്തെ നോവലാണ് “Reservoir 13″. കഴിഞ്ഞ ബുക്കർ ലോങ്ങ് ലിസ്റ്റിൽ ഇത് ഇടം പിടിച്ചിരുന്നു. വായനക്കാരെ ചെറുതായി ബുദ്ധിമുട്ടിയ്ക്കുന്ന തരം ഘടനയും ഉള്ളടക്കവുമാണ് ഈ നോവലിനുള്ളത് – ചിലരതു വെല്ലുവിളി പോലെ സ്വീകരിച്ചേയ്ക്കാം, മറ്റുള്ളവർ തള്ളുകയും ചെയ്തേക്കാം. “The river is moving, The blackbird must be flying” എന്ന Wallace Stevens-ന്റെ കവിതയിലെ ഒരു ഭാഗം ഉദ്ധരണിയായി നോവലിന്റെ ആദ്യത്തിലുണ്ട് (Thirteen Ways of Looking at a

, ,
റിവ്യൂ

പുതുമ നശിയ്ക്കാത്ത പുസ്തകം

Michael Ondaatje-യുടെ “In the Skin of a Lion” എന്ന നോവലിനെ പരിചയെപ്പെടുത്തിക്കൊണ്ട് എഴുത്തുകാരിയായ Anne Enright പറയുന്നത് അത് പുതുതായി എഴുതിത്തുടങ്ങുന്നവരെ കാണിയ്ക്കരുത് എന്നാണ് -“that should be prised out of their clutching fingers and locked away until they are all grown up and ready to read them without being smitten.” അസാധ്യമായ കാര്യങ്ങൾ ചെയ്യുന്ന ഒരു നോവൽ എന്നാണ് അവരുടെ വിശേഷണം. മലയാളി

, , ,
Scroll to Top